കാന്‍സര്‍ രോഗമല്ല ''
ഇരുട്ടിലെ തവളയുടെ കടിയേറ്റു മൂര്‍ഖന്‍റെ വിഷവുമായി മരിക്കുന്നു മാനസിക രോഗികളാണ് ഇന്നത്തെ കാന്‍സരോഗികള്‍ .

  അറിയപ്പെടാത്ത ആയുര്‍വേദമെന്ന   പുസ്തകത്തില്‍ നിന്നുള്ള വിവരണങ്ങള്‍
ANIL VAIDIK (8281404225 WHATSAPP) അനില്‍ വൈദിക്/ കൈവല്യധാമ / കൊല്ലംകോട്‌ / നെന്മേനി / സീതാര്‍കുണ്ട്റോഡ്‌ / പാലക്കാട് 9995033225 വൈദീക പഠനകേന്ദ്രം / ഷേക്ത്രീയ ചികിത്സ പഠനം / അഗ്നിഹോത്ര പഠനം /

എനിക്ക് എഴുതാന്‍ സാധിച്ച  അറിയപ്പെടാത്ത  ആയുര്‍വേദo  എന്ന പുസ്തകത്തില്‍   നിരവധി  രോഗങ്ങളെ കുറിച്ച് എഴുതിയട്ടുണ്ട്‌

ഉറക്കം നഷ്ട്ടപെട്ടാല്‍ പൊതുവേ ഷീണമുണ്ടാകും .ഏറെ നാള്‍ ഉറക്കം കിട്ടാത്തവര്‍ക്ക്‌ മാത്രമേ രോഗനില വഷളാവുകയുള്ളൂ.
നിങ്ങള്‍ക്ക് ഒരു രോഗിയാകണം എന്നുണ്ടെങ്കില്‍ ഉറങ്ങാതിരുന്നാല്‍ മാത്രം മതി .ഉറക്കക്കുറവു വൈകാതെ നിങ്ങളെ  ഏറെ ഷീണിപ്പിച്ചു മരണത്തിലെത്തിക്കും കാന്‍സര്‍ രോഗം മൂര്ച്ചിക്കുന്നതും ഉറക്കം നഷ്ട്ടപെട്ടാണത്രേ .മരണഭയം മനുഷ്യ മനസുകളുടെ  ഉറക്കമില്ലാതാക്കുന്നു.
നല്ല ആരോഗ്യവാന്‍ പത്തുനാള്‍ കിടക്കയില്‍ കിടന്നാല്‍ അയാളില്‍ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കും സൂര്യപ്രകാശം ഏല്ക്കാതെ അയാളുടെ തൊലിയുടെ സ്വഭാവികത നഷ്ടപെടും .ഈ കിടപ്പ് ഒരു മാസം തുടര്‍ന്നാല്‍ ശരീരം തടിച്ച് പൊട്ടിയോലിക്കും.  മറ്റു രോഗ സാധ്യതകളും  കൂടുന്നു. കിടത്തി ചികിത്സ നല്ലൊരു ശതമാനവും  അശാസ്ത്രിയമാണ്   ഇതാണ് കാന്‍സര്‍ വഷളാകാനുള്ള രണ്ടാമത്തെ കാരണം .

അപ്പോള്‍ എന്തിനാണ് കാന്‍സര്‍ രോഗിയെ കിടത്തി ചികിത്സിക്കുന്നത് രോഗം കൂട്ടാനോ .അതോ കുറയ്ക്കാനോ .
ഒരാള്‍ക്ക്‌ ഉറക്കം ശരിയല്ലെങ്കില്‍ തന്നെ അയാള്‍ ഷീണിതാനാണ് .ത്രിപ്തിയല്ലാത്ത ഉറക്കം ആരെയും രോഗിയാക്കും . ഇവിടെ കാന്‍സര്‍ രോഗം മൂര്ചിക്കാന്‍ കാരണം രോഗമല്ല ഭയം നിമിത്തമുള്ള .ഉറക്കക്കുറവ് വില്ലനായിമാറുന്നു .രോഗിയിലുണ്ടാകുന്ന ഭയം ഉറക്കത്തെ ഇല്ലാതാക്കി രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു.

നിങ്ങള്‍ എന്താണോ ചിന്തിക്കുന്നത് കാലം നിങ്ങളെ അതാക്കിമാറ്റുന്നു അല്ലെങ്കില്‍ അതായി തീരും നിങ്ങള്‍ .
നിങ്ങളുടെ ചിന്തയില്‍ തനിക്ക് രോഗമുണ്ട്‌ എന്നുള്ള സംശയം മാത്രം നിങ്ങളെയത്  മഹാ രോഗിയാക്കുന്നു .

രോഗത്തെ പേടിച്ചു ആരും പൊത്തിലോളിക്കരുത് ജീവിക്കാനൊരു കൂര പോലുമില്ലാത്തവരാണ് തെരുവ് ജീവിതങ്ങള്‍ എല്ലാ  രോഗങ്ങളെയും  തകര്‍ത്തുകൊണ്ട് മുന്നേറുന്ന തെരുവ് ജീവിതങ്ങളെ നമ്മളും  കണ്ടു പഠിക്കുക .

എല്ലാവര്‍ക്കും പാമ്പിനെ പേടിയാണ്
വഴിയരികിലെ പോന്തക്കുള്ളില്‍ ഉഗ്ര വിഷമുള്ള നാഗങ്ങള്‍ ഉണ്ടെന്നുള്ളത് സത്യമാണ് എന്നിട്ടും അതിലെ എല്ലാവരും വഴി നടക്കുന്നു പാമ്പ് നിങ്ങളുടെ മുന്നിലെത്തിയാല്‍ നിങ്ങള്‍ ഭയപ്പെട്ടോളൂ പക്ഷെ അന്ധന്മാര്‍ അതിനെ കാണുന്നില്ല ചില സമയം കാഴച്ചയില്ലാത്തവന്‍  പാമ്പിനെ കവച്ചു വെക്കുന്ന കാഴ്ച കണ്ട് നിങ്ങള്‍ അത്ഭുതപ്പെടും .

വിഷപ്പാമ്പുകള്‍ നമ്മുടെയിടയില്‍ ജീവിക്കുന്നു . അശ്രദ്ധ കൊണ്ട് പലപ്പോഴും നിങ്ങളതിനെ കാണാതെ പോയിട്ടുണ്ട് . രാത്രിയില്‍ അത് നിങ്ങളോടൊപ്പം സഞ്ചരിച്ചിട്ടുണ്ട് . നിങ്ങളതറിഞ്ഞില്ലെന്നു മാത്രം .
പാമ്പിനെ കുറിച്ചും കാന്‍സറിനെ കുറിച്ചും മനസിലാക്കിയില്ലെങ്കില്‍ ഈ അയ്യോ പാവങ്ങളെ ആരും ഭയക്കും .

പാമ്പിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പോലെയാണ് കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള അറിവില്ലായ്മയും . മരണഭയം ഉള്ളത് കൊണ്ട് മാത്രമാണ് നാം അതിനെ ഭയപ്പെടുന്നത്.കൊടും കാട്ടില്‍ നിറയെ പാമ്പുണ്ട് മറിച്ച് ഹിംസ്ര ജീവികളുടെ കൂടെ വന വാസികളും  ജീവിക്കുന്നു അതില്‍ പാമ്പും ഉള്‍പ്പെടുന്നു. എന്ന് മാത്രം.

. പാവം വനവാസികള്‍ കഷ്ട്ടമല്ലേ അവരുടെ ജീവിതം എന്നുമാത്രം നിങ്ങള്‍ പറയരുത്.കാടിനെ മനസിലാക്കിയാല്‍ വനവാസം തന്നെയാണ് പരമ സുഖം .രോഗത്തെ അടുത്തറിയുന്നതാണ് പരമസുഖം . അറിഞ്ഞാല്‍ രോഗമില്ലാതാകും രോഗത്തെ പഠിക്കുന്നവര്‍ രോഗികളല്ലല്ലോ രോഗത്തെ അറിയുന്നവര്‍  വൈദ്യന്മാരാകുന്നു . രോഗത്തെ പഠിച്ചാല്‍ നിങ്ങളും വൈദ്യനും തമ്മില്‍ അകലമില്ലത്രേ

വനത്തില്‍ ജീവിക്കുമ്പോള്‍ പാമ്പിന് എന്ത് സ്ഥാനമാണ് ഉള്ളത് ആനയും പുലിയും ആക്രമിക്കില്ലേ കൂട്ടത്തില്‍ ഒറ്റയാന്‍ ഉണ്ടാകും പിന്നെയാണോ നിസ്സാരമായ പാമ്പ് .
ഇവിടെ നിസാരനായ പാമ്പ് കാന്‍സറാണ് അതിന്റെ വിഷത്തിനു നിരവധി നിസ്സാര മായ പ്രധിവിധികളും മരുന്നുകളും ഉള്ള നാടാണ് നമ്മുടേത്‌ ഞാന്‍ ജീവിക്കുന്നത് അറേബ്യയിലോ അമേരിക്കയിലോ അല്ല ഭാരതത്തില്‍ ആകുന്നു എന്നുള്ള ചിന്ത നിങ്ങളുടെ ചിന്തയില്‍ ഉണ്ടായാല്‍ മതി.

ഒരാള്‍ക്ക്‌ കാന്‍സര്‍ രോഗം പിടിപെട്ട വിവരം അയാള്‍ അറിയാതിരുന്നാല്‍ രോഗി ഏറെ വര്ഷം ജീവിക്കും .രോഗിയാണെന്നുള്ള തിരിച്ചറിവ് അയാളില്‍ ഉറക്കക്കുറവ് ഉണ്ടാക്കി മരണത്തെ മാടി വിളിക്കുന്നു .
ഭയപ്പാടോടെ ആരാണോ ഭൂമിയില്‍ കഴിച്ചു കൂട്ടുന്നത്‌ അവരെല്ലാം രോഗികള്‍ തന്നെയാണ് കാന്‍സര്‍ രോഗം ഇല്ലാത്തവരില്‍ പോലും ഭയപ്പാടുകള്‍ ഉണ്ടായാല്‍ പ്രധിരോധ ശക്തി കുറയുന്നു . നിന്‍റെ തെറ്റുകള്‍ നിന്നിലെ ഉറക്കം കെടുത്തുന്നു .

ശത്രുവിനെ ഭയപ്പെടുന്നതിലും നല്ലത് അവന്‍റെ ബലഹീനത മനസിലാക്കി അതിനെ നേരിട്ടാല്‍ വലിയൊരപകടം ഇല്ലാതാക്കാം
നിങ്ങളെയും ശത്രുവിനെയും പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ എല്ലാ യുദ്ധത്തിലും ജയിക്കും യുദ്ധ തന്ത്രം ചിന്തിച്ചു പഠിക്കുക..

മനസ്സില്‍ ഭയമുള്ള പട്ടി എന്ത് കണ്ടാലും കുരക്കുന്നു. അത് കേട്ടവന്‍ ഭയക്കുന്നു .ചിന്തിക്കുന്നവന്‍ കുരക്കാത്ത പട്ടിയെ പേടിക്കുന്നു. കുരക്കും പട്ടി കടിക്കില്ലല്ലോ.
റൌഡി എന്നും ഭീരുവായിരിക്കും എന്ന വാസ്തവം ആരറിയുന്നു;;;.

പരീക്ഷ അടുക്കുമ്പോള്‍ ഭയം കൂടുന്നു കുട്ടികളുടെ ശരീരത്തില്‍ കാന്‍സറിനെ എതിര്‍ക്കുന്ന INTERLEUKIN 2 എന്ന ജൈവ ഘടകം പരീക്ഷ സമയത്ത് കുറയുന്നതായി ശാസ്ത്രം തെളിയിച്ചട്ടുണ്ട് ഭയം രൂക്ഷമായി നിന്നാല്‍ രോഗം ജനിക്കുമത്രേ.
പരീക്ഷയെ ഭയക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയിലും പരീക്ഷ സമയത്ത് INTERLEUKIN 2 ഉണ്ടാകുന്നുണ്ട് . അത്താഴത്തിന് വക ലഭിക്കാത്ത പാമാരനില്‍ ഈINTERLEUKIN 2 എന്ന  കാന്‍സര്‍ സെല്ലുകള്‍ ഉണ്ടാകുന്നില്ല.

 വിവരസാങ്കേതികത പഠിക്കുന്ന ബുദ്ധിരാഷസന്മാര്‍ക്ക് സംഭവിക്കുന്നത്‌ പോലും വിഡ്ഢികളെന്ന് നിങ്ങള്‍ കരുതുന്നവര്‍ക്ക് സംഭവിക്കുന്നില്ല ആരാണ് വിവേകി ?....

ഒരാള്‍ക്ക്‌ അസുഖം പിടിപെട്ടാല്‍ അവനെ വാക്കുകള്‍ കൊണ്ട് കൊല്ലുന്ന ഡോക്ടര്‍ മാരെ എനിക്ക് നേരിട്ടറിയാം .ഇവര്‍ കൊലയാളികള്‍ക്ക് തുല്യമത്രേ
രോഗിക്ക് മരുന്നിനോടൊപ്പം മാനസിക ബലവും കൊടുക്കുന്നവനത്രേ നല്ല വൈദ്യന്‍ .

ഒരു മാസത്തിലൊരിക്കല്‍ നിങ്ങളുടെ ത്വക്ക് പുനര്‍നിമ്മിക്കുന്നു ആമാശയ ഭിത്തികള്‍ വെറും അഞ്ചു ദിവസത്തിലൊരിക്കല്‍ പുത്തന്‍ ആകുന്നുണ്ട് .കരള്‍ നാല്‍പ്പത് ദിവസം കൂടുമ്പോള്‍ പഴയതിനെ പുറം തള്ളി പുതിയ കരള്‍ നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു .അസ്ഥികള്‍ മൂന്നു മാസം കൂടുമ്പോള്‍ പുതിയത് രൂപികരിക്കുന്നു .ഒടിഞ്ഞ എല്ലുകള്‍ ഒരിക്കലും കൂടി ചേരുന്നില്ല പകരം വൃക്ഷങ്ങളുടെ വാര്‍ഷിക വിരിവ് പോലെ പഴയതിനെ പിന്തള്ളി പുതിയതിന്‍റെ സൃഷ്ട്ടി നടത്തുന്നു ഇങ്ങിനെയെങ്കില്‍ ഒരാളുടെ കാന്‍സറിനു മൂന്നു മാസമേ ആയുസ്സുള്ളൂ. നന്മ മാത്രം ചിന്തിച്ചാല്‍ ഒരു മാസം കൊണ്ടും കാന്‍സര്‍ മാറുന്നു.

എന്തിന് പറയുന്നു ''മന്ത്'' എന്ന രോഗത്തിന് കൊടുത്ത വില പോലും വേദങ്ങളിൽ കാൻസർ രോഗത്തിന് കൊടുത്തട്ടില്ല ഋക് / യെജുസ്/ സാമം/ അഥർവ്വം / എല്ലാം തന്നെ ഈ രോഗത്തിന മഹാ സ്ഥാനം കല്പ്പിച്ചില്ല അഥർവ്വത്തിന്റെ ശാഖ ആയ ആയുർവേദവും ഈ രോഗത്തിനെ ഉയരത്തി പിടിച്ചിട്ടില്ല.
അകാല വാർദധ്യക്യo പിടിപെട്ടാൽ മനുഷ്യനു ഭയമില്ല
അകാല നര തുടങ്ങിയാലും മരണ ഭയമില്ല
അകാല കോശ നാശത്തെ എന്തിനു ഭയപ്പെടണം
അകാലത്തിൽ ശ്രദ്ധക്കുറവു കൊണ്ട് സംഭവിക്കുന്ന നരക്കും തൊലി ചുളുങ്ങുന്നതിനുംമരുന്നും മറുമരുന്നും ഉണ്ടായിട്ടും ചുരുക്കം ചിലർ മാത്രം ഇതിന് ചികിത്സ തേടുന്നു. മുടി നരച്ചാല്‍ ഭയത്തോടെ ആരും ഇതിനെ കാണുന്നില്ല പക്ഷെ ഇത്ര പോലും വലുതല്ല കാൻസർ എന്ന കോശനാശം.
നര മാറുമെങ്കിൽ
കാലം ചുളിവുകൾ മാറ്റുമെങ്കിൽ
കോശങ്ങളുടെ നാശവും നഷ്ട്ടവും മാറുന്നതാണ്
മാറേണ്ടത് നമ്മുടെ ചിന്തകളാണ്.
അറിവ് ലഭിക്കുന്തോറും അറിയാത്തത് തേടുന്നതിനെ ചിന്തയെന്നും
ചിന്തകൻ ഒഴുകുന്ന പുഴയും ആകണം
ഒഴുകുന്നത്‌പുഴയല്ല. ജലമാണ്''
കാലംകടന്നുപോകുന്നില്ല'
വിഡ്ഢികളായി കടന്നു പോയത് നമ്മളാണ്.

;;;;അറിയേണ്ടതിനെ അറിഞ്ഞാൽ ഒരു രോഗവും വളരുന്നില്ല
അനന്തമായ പ്രകൃതിയുടെ കരുത്തിൽ ഞാൻ ജീവിക്കുന്നു
ആല്മാവിന്റെ അഗ്നി ഞാൻ വഹിക്കുന്നു
ജീവനെയും രോഗ ശേമനത്തെയും ഞാൻ വഹിക്കുന്നു'''''
(ഋഗ്വേദം )
രോഗമില്ലാത്ത നാട്ടിലേക്കു നമുക്കൊരു യാത്ര പോകാം

രും വയസ്സാകുന്നില്ല വളര്ച്ച നിലക്കുമ്പോൾ വൃദ്ദരാകുന്നു എന്നുള്ള സത്യമറിയാന്‍ ശ്രമിക്കുക . വളര്‍ച്ച നിലയ്ക്കാടിരുന്നാല്‍ വാര്‍ധക്യo സംഭവിക്കില്ല .

അതുകൊണ്ട് നമുക്ക് വളര്ച്ച നിലക്കാത്ത വൃദ്ദന്മാരില്ലാത്ത നാട്ടിലേക്കൊരു യാത്ര പോകാം . മരണവും  വാര്‍ധക്യവും ഒരിക്കലും സംഭവിക്കില്ല ഹിമാലയത്തിലെ സാന്യാസികള്‍ കൊതി തീരുവോളം ജീവിച് മരണത്തെ സ്വയം സീകരിക്കുകയാണ് ചെയ്യുന്നത് .

വിപുലമായ സങ്കല്പങ്ങൾ ആണിവ യെതാർത്ഥമായ സൃഷ്ട്ടിയും ആണിവ
യെതാർത്ഥത്തിന്റെ ഓരോ ഭാഗവും നിഗൂഡമായി കൂട്ടിചേ
ര്ത്ത്സർവ്വ. പ്രദാനമായ പൂർണ്ണതയുടെ മുഖമാണ് നമ്മുടെ ശരീരം. എപ്പോഴുമിടിക്കുന്ന ഹൃദയത്തിന് കാൻസർ പിടിച്ച ചരിത്രമില്ല. ചിന്തിക്കുന്ന തലച്ചോറിനും കാൻസർ വരില്ല. നല്ല കാതല്‍ ചിതല്‍ നശിപ്പിക്കില്ല. ഉറപ്പുള്ള കാതല്‍ ആകാന്‍ നിങ്ങള്‍ക്കും കഴിയുമെന്നുള്ള സത്യം മറക്കാതിരിക്കുക .

ആ നിഗൂഡത എന്താണ് എന്ന് കണ്ടുപിടിക്കാം.
കാന്‍സറിനെ എന്തിനു പേടിക്കണം
എന്തിന്റേയും വസ്തുത അറിയുക സൂര്യന്‍ കിഴക്കുതിച്ചു പടിഞ്ഞാറ് അസ്തമിക്കുന്നില്ല .മറിച്ച് ഭൂമി കറങ്ങുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്ന തോന്നലാണ് ഉദയവും അസ്തമയവും .അതുപോലെ രോഗങ്ങള്‍ ശരീരത്തിനെ പിടികൂടുന്നില്ല മനസ്സിനെയാണ്‌ പിരിമുരുക്കുന്നത് എന്ന സത്യം അറിയുക.

 .കണ്ണുകൊണ്ട് കാണുന്നത് സത്യമെങ്കില്‍ ഭൂമി ഉരുണ്ടതല്ല  പരന്നതാണ് .പക്ഷേ സത്യമതല്ലെന്നും  ഭൂമി ഉരുണ്ടാതാനെന്നും ശാസ്ത്രം പറയാതെ തന്നെ ചിന്താ ശക്തിയുള്ളവന് മനസിലാകും . ലോകത്തെ കുറിച്ചുള്ള അഞ്ത പോലയാണ് നമുക്ക് രോഗത്തെ കുറിച്ചുള്ള അറിവില്ലായ്മയും .

 മാറ്റത്തിന്‍റെ ഒഴുക്കില്‍ യാത്ര ചെയ്യുമ്പോള്‍ മാത്രമാണ് നാം ജീവിക്കുന്നത് . എനിക്ക് എഴുതാന്‍ സാധിച്ച  അറിയപ്പെടാത്ത  ആയുര്‍വേദo  എന്ന പുസ്തകത്തില്‍   നിരവധി  രോഗങ്ങളെ കുറിച്ച് എഴുതിയട്ടുണ്ട്‌

രണ്ടാം ഭാഗം അനില്‍ വൈദിക്
 എന്താണ് കാന്‍സര്‍ ?

വെളുത്തുള്ളിയും കാന്‍സറും
''കാൻസർ '' ഈ രോഗത്തിന് മരുന്ന് കണ്ടു പിടിച്ചു
അമേരിക്കയിൽ നടന്ന ഈ പരീഷണം വൻ വിജയം കൈവരിച്ചു ലോകത്തുള്ള എല്ലാ കാൻസർ രോഗികള്ക്കും ഇതു ശുഭ വാര്ത്തയാകും ഇനി കാൻസറിനു stop memo ഇതായിരുന്നുഇന്നലെ കൂടിയ ഡോക്ട്ടർ സമൂഹത്തിന്റെ വാക്കുകൾ ??
ആരും അത്ഭുതപ്പെടേണ്ട മുകളിലെ ഈ വാർത്തക്ക് 47
വര്ഷം പഴക്കമുണ്ട് അന്നും ഇന്നും ശാസ്ത്രം മരുന്ന് കണ്ടു പിടിച്ചു എന്നല്ലാതെ കാൻസർ മാറിയില്ല മരുന്ന് കണ്ടു പിടിക്കൽ തുടരുന്നു ''വീമ്പു പറച്ചിൽ മാത്രം ബാക്കി''
ഏറെ നാള്‍ ഷുഗര്‍ രോഗത്തിനെ ചികിത്സിച്ചു കൈകാലുകള്‍ മുറിച്ചു മാറ്റുന്ന പുത്തന്‍ ചികിത്സാ  ശാസ്ത്രo ഒരിക്കലും കാന്‍സറിനു മരുന്ന് കണ്ടു പിടിക്കില്ല കാരണം ഇന്ന്‍  വരെ ആ വിഭാഗം എന്ന് വരെ കാന്‍സറിനെ കുറിച്ച് ഒന്നും പഠിച്ചിട്ടില്ല എന്നുള്ളതാണ് സത്യം

കാൻസർ രോഗികള്ക്ക് ഇനി എന്നും ശുഭദിനം ''ജെര്മ്മിനിയുടെ പരീഷണം വിജയം കണ്ടു പുത്തൻ കോശങ്ങളെ ഉല്പ്പാതിപ്പിക്കുന്ന മരുന്ന് ലോകത്തിന്റെ നിറുകയിൽ. ഇത്തരം  വാര്‍ത്തകള്‍ ഇനിയും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും
ജെർമ്മൻ ഡോക്ട്ടെഴ്സും അവിടത്തെ രോഗികൾക്ക് ഈ മരുന്ന്
കൊടുത്തില്ലേ അവിടെയും കാൻസർ രോഗം പെരുകുന്നു എന്തൊരു കഷ്ട്ടമല്ലേ പാവം ജെർമ്മിനിയും ഈ രോഗത്തിന്റെ മുന്നിൽ തോറ്റു പോയി.

ഈശ്വരാ ..മരുന്നുകൾ എല്ക്കാത്ത പരീക്ഷണം ഇന്നും തുടരുന്നു എന്നിട്ടും . പരീക്ഷണം മാത്രം ബാക്കി .. ഇതെന്ത് മറിമായം മരുന്ന് കണ്ടു പിടിച്ചോ ?..നിങ്ങൾ കണ്ടു പിടിച്ച മരുന്നുകൾ നിങ്ങളുടെ പരീക്ഷണ ശാലകളിൽ ""നിരീക്ഷിച്ചും
?'''പരീക്ഷിച്ചുo?... ഗെവേഷിച്ചും ?...തന്നെയല്ലേ കണ്ടുപിടിച്ചതും രോഗികള്ക്ക് വായിൽ വെച്ച് കൊടുത്തതും
എന്നിട്ടും നിങ്ങൾ കണ്ടുപിടിച്ച കെമിക്കലുകൾ ജൈവ മനുഷ്യ ശരീരം സീകരിച്ചോ ?..
അതോ തള്ളികളഞ്ഞോ?..

മനുഷ്യ ശരീരത്തെ ഒരിക്കലും ചികിത്സിക്കാതെ മനസിനെ ചികിത്സിക്കുന്ന ശാസ്ത്രം എന്ന് നിങ്ങള്‍ കൈവരിക്കുന്നോ അന്ന് മാത്രമേ ആധുനിക ചികിത്സാ ശാസ്ത്രം വിജയിക്കൂ .

കെമിക്കല്‍ മരുന്ന് നല്കാതിരിക്കൂ എല്ലാ രോഗികള്‍ക്കും മനസ്സമാധാനം എന്ന മരുന്ന് കൊടുക്കക.

ശിതികരണ മുറിക്കു പകരം മരത്തണലില്‍ ഇരുന്നു ചികിത്സിക്കുക . കാരണം വൃക്ഷം നൂറു പുത്രന് തുല്യമത്രേ .

  ആധുനിക  ചികിത്സ സമ്പ്രദായം കാന്‍സറിനു കണ്ടു പിടിക്കുന്ന  മരുന്നുകള്‍ പിന്നീട് വിഷമെന്നു ബോധ്യo വരുമ്പോള്‍  നിരോധിക്കുന്നു  . ഉറപ്പില്ലാത്ത ശാസ്ത്രമോ ?... മരുന്ന് കഴിച്ച ലോകത്തോട്‌ വിട പറഞ്ഞവരുടെ വിധിയെപ്പറ്റി ആര്‍ക്കും പരാധിയില്ല.

ഇന്നത്തെ മരുന്ന് നാളത്തെ വിഷം അത് നീരോധിക്കുന്നതിലെ വിചിത്രം മാത്രം ആര്‍ക്കും മനസിലാകില്ല .

 അതിലൊന്നും ഒരു കേസും ഇല്ലത്രേ ഔക്ഷധം വിഷമാകുന്ന കപടത മാത്രം ഇനിയും തുടരും.
''''വിഡ്ഢികളുടെ താടിയിലാണ് ഷുരകൻ പണി പഠിക്കുന്നത്''''
നിങ്ങളുടെ കെമിക്കൽ മരുന്ന് പരീക്ഷിച്ചു കഷ്ട്ടിച്ച് രേക്ഷപെട്ടവർ തലയിൽ ഒരു രോമം പൊലുമില്ലാതെ അഞ്ചു വര്ഷം ജീവിക്കുന്നു അതും ജീവശവമായി സമാധാനമൊ സന്തോഷമോ കിട്ടാതെ ആ രോഗികളെല്ലാം മരിച്ചു ജീവിക്കുന്നു. വിഷം കഴിച്ചവര്‍ സ്വന്തം മുഖം കണ്ണാടിയിൽ കണ്ടു അമ്പരന്ന്..'' അതിലും ഭേദം ആ കാൻസർ ആയിരുന്നു നല്ലതെന്ന് രോഗികളും പറഞ്ഞു പോലും.
കാണുന്ന മുഴകളെല്ലാം കാൻസർ ആണെന്ന് കണ്ടു പിടിക്കുന്ന യന്ത്രം ജീവിതം യാന്ത്രികമാക്കുന്നു
പഥ്യo നോക്കിയാൽ ഒരു ആഴ്ച കൊണ്ട് സുഖപ്പെടുന്ന അകത്തുള്ളതും പുറത്തുള്ളതുമായ മുഴകളിൽ റേഡിയേഷൻ നടത്തി കാൻസർ ആക്കുന്ന സംവിധാനം സ്വന്തമായുള്ളത് നമുക്ക് മാത്രം.
എന്താണ് കാൻസർ ?
ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു ?
എന്താണ് പ്രധിവിധി ?
ഇന്നു വരെ പഠിച്ച വേദ മന്ത്രങ്ങളിൽ എല്ലാം തന്നെ കാൻസറിനെ വെറും ഒരു സാധാരണ രോഗത്തിനോട് മാത്രമേ ഉപമിപ്പിച്ചിട്ടുള്ളൂ..
അമേരിക്കയിലെ നല്ലൊരുഭാഗം സ്ത്രികള്‍ക്കും ബ്രെസ്റ്റ് കാന്‍സര്‍ പിടിപെടും പക്ഷെ ജപ്പാന്‍ സ്ത്രികള്‍ക്കും ചൈനക്കാര്‍ക്കും എന്ത് കൊണ്ട് ഈ രോഗം വിരളമായി വരുന്നു.
അമേരിക്കന്‍ ജനത ചൈനക്കാരനെ പോലെ പട്ടിയെയും പാമ്പിനെയും ഭക്ഷിക്കില്ല ചൈനാക്കാരന്റെ പ്രിയ ഭക്ഷണമായ ചീമുട്ട അമേരിക്കക്കാരന്‍ കണ്ടാല്‍ തിരിഞ്ഞു നോക്കില്ല .നല്ലൊരു ശതമാനം അമേരിക്കനും ഇന്നു പച്ചക്കറിയിലേക്ക് തിരിച്ചു വന്നിട്ടുണ്ട് . പക്ഷെ രോഗഭയത്തില്‍ നിന്നും അവിടത്തെ സര്‍ക്കാര്‍ പോലും മോചിതനല്ല.

ചിന്തിക്കാന്‍ കഴിവില്ലാത്തവന്‍ വെജിറ്റെറിയന്‍ ആയിട്ട് എന്ത് കാര്യo .?

 കഴുത യാത്ര പോയാല്‍ കുതിരയായി തിരിച്ചു വരുമോ ? കഴുതയുടെ മുഖം സോപ്പ് കൊണ്ട് കഴുകിയാല്‍ ഭംഗി കൂടില്ലല്ലോ .
എല്ലാരോഗത്തെയും ഭയത്തോടെ കാണുന്ന മനുഷ്യരാണ് അമേരിക്കന്‍ ജനത എല്ലാ രോഗത്തിനും മുന്‍‌കൂര്‍ പ്രധിരോധ കുത്തിവെയ്പ്പും മറ്റും അമേരിക്ക നടത്തുന്നു അതൊക്കെ നടത്തിഅവിടത്തെ ജനിച്ചു വീഴുന്ന ശിശുവിന്‍റെ മനസ്സിലും ജന്മനാ രോഗം കുത്തിവെക്കുന്നു.എല്ലാ കുത്തി വെയ്പ്പുകളും നടത്തിയിട്ടും ഏറ്റവും കൂടുതല്‍  ഓട്ടിസം ഉള്ള കുട്ടികള്‍ അവിടെ  വര്ഷം തോറും പെരുകുന്നു .

 ചൈനയെ ഏറെ ഭയക്കുന്ന രാജ്യമാണ് അമേരിക്ക ചൈനയുടെ വൃത്തി കേട്ട ഭക്ഷണത്തെ കുറ്റം പറയുന്ന രാജ്യം കൂടിയാണ് അമേരിക്ക .
എല്ലാ രോഗവും ഉടെലെടുക്കുന്ന രാജ്യം കൂടിയാണ് അമേരിക്ക .

ഒരു രോഗത്തിനും മുന്‍കരുതല്‍ എടുക്കാത്ത രാജ്യമാണ് ചൈന .
അമേരിക്കന്‍ സര്‍ക്കാര്‍ രോഗത്തെ കുറിച്ചുള്ള വികൃതവും  വിരൂപമായ ബോധം ഉണ്ടാക്കുന്നു ജന്മനാ തന്നെ  അവിടത്തെ ജനതയില്‍ രോഗം  ഉണ്ടാക്കുന്നു .

കുറെ രോഗങ്ങളെ മസ്ഥിഴ്ക്കത്തില്‍ നിറയ്ക്കുന്ന അമേരിക്കന്‍  സംസ്കാരം കൊണ്ട് അവിടത്തെ ജനത രോഗത്തെ ഭയക്കുന്നു എന്നിട്ടും ചന്ദ്രനില്‍ പോയി തലകുത്തിനിന്ന   ബുദ്ധി രാഷസര്‍ ആയ അമേരിക്കന്‍ ശാസ്ത്രം രോഗത്തെ ഭയക്കുന്നു  . ഏറ്റവും കൂടുതല്‍ ഭയക്കുന്ന രോഗങ്ങള്‍ എന്താണോ ആ രോഗങ്ങള്‍ എല്ലാം തന്നെ അവിടത്തെ ജനതയെ പിടികൂടുന്നു .

നിങ്ങള്‍ എന്തിനെയാണോ ഭയക്കുന്നത് അത് നിങ്ങളില്‍ ഉണ്ടെന്നുള്ളതും അറിയുക അതിന്‍റെ ഉദാഹരണമാണ് അമേരിക്കയെന്ന രാജ്യം .

 സംശയിക്കുന്ന മനസ്സ് ഒട്ടേറെ പ്രേതങ്ങളെ കാണുന്നു.എന്നതാണ് വാസ്തവം .

ചൈനക്കാരന്‍ ചീഞ്ഞ ഇറച്ചി കണ്ടാല്‍  കൊതിയോടെ അത് ഭക്ഷിക്കും .പന്നിയിറച്ചി അവന് ഇഷ്ട്ട ഭോജ്യമാണ് ചീമുട്ടയും പട്ടിയുടെ മാംസവും മൂക്ക് മുട്ടെ തിന്നു ഏമ്പക്കം വിട്ടു ഉറങ്ങുന്ന ജനതയാണ് ചൈന  കുരങ്ങന്‍റെ  തലച്ചോര്‍ കൊണ്ട് അവന്‍ നല്ല വിഭവങ്ങള്‍ ഉണ്ടാക്കി അതൊക്കെ ആമാശയത്തില്‍ എത്തിക്കും ഇതു ജീവതാവസാനം വരെ തുടരും .എന്നിട്ടും ചൈനയില്‍ വിരളമായി മാത്രമേ ആമാശയ കാന്‍സര്‍ പോലും ഉണ്ടാകുന്നുള്ളൂ..

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വെളുത്തുള്ളി കഴിക്കുന്ന ജനതയാണ് ചൈനക്കാര്‍ വെളുത്തുള്ളി ആമാശയത്തെ സംരെക്ഷിക്കുന്നു .ഉള്ളികള്‍ പൊതുവേ കാന്‍സറിനെ ചെറുക്കുന്നു .വെളുത്തുള്ളിയില്‍ ഇന്നു വരെ ഉച്ച് കുത്തിയിട്ടില്ല . ഉലുവ / കുരുമുളക് / കോവയ്ക്ക / മുരിങ്ങക്കോല്‍ / മഞ്ഞള്‍ /ചേമ്പില/ എന്നിവയെ ഉച്ചിനും കൃമി കീടങ്ങള്‍ക്കും വേണ്ട .കാരണം അതിലൊക്കെ രോഗത്തെ ചെറുക്കുന്ന പലതും അടങ്ങിയിട്ടുണ്ട്.അതൊക്കെ നിങ്ങളും കഴിക്കുക.

. സംശയിക്കുന്ന മനസ്സ് ഒട്ടേറെ പ്രേതങ്ങളെ കാണുന്നു.എന്നതാണ് വാസ്തവം .

വാഴയിലയുടെ നിഴലും സംശയാലുവിനു പിശാശ് ആകുന്നു.
എന്ത് കൊണ്ടാണ് വിദഗ്ധനായ ചികിത്സകന്‍ ആധുനിക ലോകത്ത് ഇല്ലാതെ പോകുന്നത് .ഗുരുകുല സമ്പ്രദായം തിരിച്ചു വന്നാല്‍ ഇതു പരിഹരിക്കപ്പെടും എന്നതാണ് സത്യം . ഗുരുകുലങ്ങള്‍ തിരിച്ചു വന്നാല്‍ രോഗികള്‍ക്ക് ആശ്വസമായിരുന്ന അഗ്നി കൊണ്ടുള്ള ചികിത്സ വീണ്ടും നിലവില്‍ വരും .
അഗ്നിഹോത്രം ചെയ്‌താല്‍ തന്നെ ആരോഗ്യം നിലനില്ക്കും .പക്ഷേ അഗ്നി കണ്ടാല്‍ പുറം തിരിഞ്ഞ് നില്ക്കുന്ന സമൂഹവും എന്‍റെ നാടിന്റെ ശാപമാണ്.

\

 മൂന്നാം ഭാഗം ANIL VAIDIK 8281404225

ഒരാള്‍ കുറെ പാഠങ്ങള്‍ കാണാതെ ഓര്‍ത്ത്‌ പഠിച്ചാല്‍ അവന്‍ ഒന്നാമനും കഴിവുള്ളവനും ആകുന്നു കുറച്ചു നാളെത്തെയ്ക്ക് ഓര്‍മ്മ നിലനില്ക്കുന്നു വെന്ന ഒറ്റക്കാരണത്താല്‍  അവന്‍ ജയിക്കുന്നു ,

തലച്ചോറില്‍ നിരവതി ആശയങ്ങള്‍ ഉള്ളവന്‍ പരീക്ഷയില്‍ തോറ്റും പോകുന്നു.
. മറ്റൊരു കഴിവും ഇല്ലെങ്കിലും പരീക്ഷയില്‍ ജയിക്കാനുള്ള ഓര്‍മ്മ ശക്തി മാത്രം മതി ഒരാള്‍ക്ക്‌ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ പിന്നീട് ഈ ഒന്നാം സ്ഥാനം കിട്ടിയവന്‍ രോഗിയും യന്ത്രവും ആകുന്നുണ്ട്.. മണ്ടനാണെന്ന്  കരുതുന്നവന്‍ നാളെ മന്ത്രിയാകും .എന്നതും നമ്മള്‍ അറിയുന്നില്ല .

ഒരാള്‍ പഠിച്ച കാര്യങ്ങള്‍ മുന്‍നിര്‍ത്തി രോഗിയെ പരിശോദിക്കുന്നു എന്നിട്ട് രോഗിയുടെ മുന്നില്‍ വെച്ച് രോഗം വിളിച്ചു കൂവുന്നു ഈ അവസ്ഥയാണ് നാട്ടിലെ ആധുനിക പരിശോധന സംസ്കാരം .

ഭാരതീയ സംസ്കൃതി ഗ്രഹിച്ച ഒരു വൈദ്യന്‍ ഒരാളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അയാളോട് ചില ജീവിത മാറ്റങ്ങള്‍ താങ്കളില്‍ വേണമെന്ന് പറഞ്ഞു മനസിലാക്കുന്നു .
വേദങ്ങള്‍ക്ക് രോഗിയോട് പറയാനുള്ളത് നിങ്ങള്‍ പ്രകൃതിയുടെ മഹത്തം തിരിച്ചറിയുകയെന്നാണ് പറയുക ഓരോ നിമിഷവും പുഞ്ചിരിക്കാനും മനസ്സിനെ വിദൂരതിയിലേക്ക് മേയാന്‍വിടുകയെന്നും.  പുലരിയുടെ നന്മ  കണ്ടുണരാനും ഭൂമിയുടെ   മുടിയിഴകളില്‍   വസന്തത്തിന്‍റെ തേന്‍പൂക്കള്‍ കണ്ടു ആസ്വദിക്കുകയെന്നും . യോഗയും പ്രകൃതി ജീവനവും സ്വയത്ത മാക്കിയാല്‍ ഒന്നിനെയും ഭയപ്പെടെണ്ട .എന്ന മാതൃകയും കാണിച്ചു കൊടുക്കുന്നു .
 അതിരാവിലെ സാമഗാനം കേള്‍ക്കുന്നവനില്‍ പ്രധിരോധ ശക്തി വര്‍ദ്ധിക്കുന്നുണ്ട് .  ഓരോ  പുലരിയിലും ഇഷ്ട്ട ഗാനങ്ങള്‍ കേള്‍ക്കുക .

നിങ്ങളുടെ തെറ്റുകളെ സ്വയം പഴി ചാരാതെ അത് ആരോടാണോ പ്രവര്‍ത്തിച്ചത് അവനോടു ആദ്യം മാപ്പിനിരക്കുക എന്നാല്‍ തന്നെ പകുതി രോഗം കുറയുന്നു . എന്നതും ഭാരതീയ വൈദ്യചികിത്സയാണ്.

കാന്‍സര്‍ വന്നാല്‍ മാറില്ല അതോടെ മരിക്കും ഇതാണ് സമൂഹത്തിന്‍റെ ചിന്ത;;
.ഒരു രോഗത്തെ കുറിച്ച് പഠിക്കുമ്പോള്‍ അതിനെ ആഴത്തില്‍ പഠിക്കുക .
ഒന്നാം ലോക മഹായുദ്ധം നടക്കുമ്പോള്‍ നടുക്കടലില്‍ വെച്ച് അപകടം പിണഞ്ഞ ജെര്‍മ്മന്‍ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കെ നാവികര്‍ പലര്‍ക്കും ലൈഫ് ബോട്ടുകള്‍ നല്കി ഒരാള്‍ക്ക്‌ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ലൈഫ് ബോട്ടുകളായിരുന്നത്. യുവാക്കള്‍ ആരും തന്നെ രക്ഷപെട്ടില്ല പ്രായം കൂടിയവര്‍ രക്ഷ പ്രാപിക്കുകയും ചെയ്തു

ലൈഫ് ബോട്ടില്‍ രക്ഷ പെടാന്‍ ശ്രമിച്ച ഊര്‍ജ്ജ സ്വലതയുള്ള എല്ലാ യുവാക്കളും മരിച്ചു. കപ്പലിലെ വൃദ്ധരായ പാചകക്കാര്‍ എല്ലാവരും കരയില്‍ എത്തപ്പെട്ടു. കാരണം കടലിന് ഒരു നിയമമുണ്ട് അത് എന്തിനെയും കരയില്‍ എത്തിക്കും എന്നത് പലര്‍ക്കും അറിയില്ല പൊങ്ങി കിടക്കുന്ന എന്തിനെയും കടല്‍ കരയിലെത്തിക്കുന്നു തിരമാലകള്‍ അങ്ങിനെയാണ് .
കടലിന്‍റെ ഈ നിയമം അറിയാത്തവരെ എങ്ങിനെ മുക്കുവര്‍ എന്ന് വിളിക്കും .കാന്‍സറിനെ അറിയാത്തവരെ ചികിത്സകര്‍ എന്നും വിളിക്കാന്‍ പാടില്ലല്ലോ .

കടലിനെ അടുത്തറിയുന്ന നാവികര്‍ ഭാവിയെ മുന്നില്‍ കണ്ടു .ജീവന്‍ തിരിച്ചു പിടിച്ചപ്പോള്‍ അത് പഠിക്കാത്തവരും . ഓര്‍മ്മ ശക്തി കൊണ്ട് വിദ്യാഭ്യാസം നേടിയവരുമായ . എല്ലാം തന്നെ ചത്തു പോയി .

കൂട്ടത്തില്‍ ജീവനോടെ കരയില്‍ എത്തിയതില്‍ യുവാവായ രണ്ടു പട്ടാളക്കാര്‍ ഉണ്ടായിരുന്നു അതിലൊരാള്‍ മുക്കുവ കുടുംബത്തില്‍ ജനിച്ച കടലിനെ തൊട്ടറിഞ്ഞവനും മറ്റയാള്‍ കുഞ്ഞും നാളില്‍ കടലിലേക്ക്‌ ചെരിപ്പുകള്‍ എറിഞ്ഞു അത് തിരകള്‍ കരയിലേക്ക് എത്തിക്കുന്ന വിനോദത്തിലും ഏര്‍പ്പെട്ടവനും ആയിരുന്നു .
ഇവര്‍ ബുദ്ധിയും സ്വന്തം അനുഭവവുമാണ് ഉപയോഗിച്ചത്. അതിനു പ്രചോദനമായത് കടലിന്‍റെ മനശാസ്ത്രമാണെന്ന് മാത്രം.

ആധുനിക ഫിഷിംഗ് ടെക്നോളജി വരുന്നതിനു മുന്‍പ് ചാളത്തടിയില്‍ നടുക്കടലില്‍ പോയവരെല്ലാം തിരിച്ചു വന്നിട്ടുണ്ട് . അത് കൊണ്ട് ചാളത്തടി തെറ്റെന്നും ആധുനിക രീതി മാത്രം ശാസ്ത്രം ആണെന്നും പറയാന്‍ പാടുണ്ടോ .

മഹാസാഗരത്തെ അടുത്തറിയുക രോഗങ്ങളുടെ മനശാസ്ത്രവും അതിനെ ആഴത്തില്‍ പഠിക്കുകയെന്നതാണ് .

വൈദ്യുതിക്ക് കൊല്ലുന്ന സ്വഭാവം ഉണ്ടെങ്കിലും അതിനെ എല്ലാവരും ഉപയോഗിക്കുന്നു .ശ്രദ്ധക്കുറവും അറിവില്ലായ്മയും എന്തിന്റെയും മരണകാരണമാണ് .

സ്വന്തം ശരീരത്തിന്‍റെ കഴിവിനെ കുറിച്ചുള്ള ബോധം നമ്മള്‍ അറിയാതെ പോകരുത്.  കാന്‍സര്‍ രോഗിക്ക് ലഭിക്കാത്ത ഇത്തരം ആശയങ്ങള്‍ ഇന്നു പാരമ്പര്യ വൈദ്യന്മാരും ഉത്തമനായ കച്ചവട മനസില്ലാത്ത  ആധുനിക  ഡോക്ടറും മാത്രമേ കൊടുക്കുന്നുള്ളൂ .

ഞാന്‍ കേട്ട നിരവധി മരണ വാര്‍ത്തയില്‍ ഒരു മരണ വാര്‍ത്ത എന്നെ അത്ഭുതപ്പെടുത്തി നാല്‍പ്പത്തിയേഴാം വയസ്സില്‍ നടന്ന രസകരമായ ഒരു മരണവാര്‍ത്ത നിങ്ങളും  കേള്‍ക്കുക.

 ഒരു പിതാവിന്റെ വലിയ ആഗ്രഹമായിരുന്നു മകളുടെ വിവാഹം.
മകളുടെ വിവാഹ ശേഷം മരിച്ചാല്‍ മതി എന്നായിരുന്നു ആ പിതാവിന്റെ ആഗ്രഹം. മകളുടെ വിവാഹം സ്വപ്നംകണ്ട് ഉറങ്ങുന്ന അത്ഭുതനായൊരു പിതാവ്. മകളുടെ വിവാഹ ശേഷം മരിച്ചാല്‍ മതിയെന്നും ആഗ്രഹിക്കുന്ന നല്ലോരച്ഛന്‍ ആ പിതാവിന്‍റെ മരണം എന്നെയും അത്ഭുതപ്പെടുത്തി പത്തൊന്‍പതു വയസ്സായപ്പോള്‍ തന്നെ മകളുടെ വിവാഹം നടന്നു ആന്നു രാത്രി അയാള്‍ മരിക്കുകയും ചെയ്തു .

. മകളുടെ ജനനം മുതല്‍ അയാളുടെ തലച്ചോറില്‍ അയാള്‍ കൊടുത്ത ആശയം മകളുടെ വിവാഹത്തോടെ മരിക്കണമെന്നായിരുന്നു ആ ശരീരമത് സീകരിച്ചു . നിങ്ങള്‍ കൊടുക്കുന്ന സന്ദേശം എന്താണോ അത് നിങ്ങള്‍ക്കും ലഭിക്കും.

മകളുടെ വിവാഹ ശേഷം താന്‍ പുത്തന്‍ ആശയങ്ങള്‍ സീകരിക്കുമെന്നയാള്‍ ചിന്തിച്ചില്ല അതിനു ശേഷം സാന്യാസം സീകരിച്ച് ലോക നന്മ ചെയ്യുമെന്നയാള്‍ സ്വപ്നം കണ്ടില്ല . ഞാന്‍ ലോകത്തിന് വേണ്ടി പ്രകാശിക്കും എന്നയാളാ ഗ്രഹിച്ചില്ല .മാറ്റം ആഗ്രഹിച്ചിരുന്നെങ്കില്‍ അയാളുടെ കോശങ്ങളും അതിനു തെയ്യാര്‍ എടുത്തേനെ.അയാളുടെ മരണം വൈകിയോ ചിലപ്പോള്‍ നീണ്ടു തന്നെ പോയേനെ.

എന്‍റെ  രോഗം മാറിയാല്‍ ആയിരം മാവിന്‍ തൈകള്‍ ഞാന്‍ വെച്ച് പിടിപ്പിക്കും .പ്രകൃതിക്ക് വേണ്ടി ഞാന്‍ ജീവിക്കും ഇങ്ങനെ രോഗികള്‍ ചിന്തിച്ചാല്‍ തന്നെ മരുന്നില്ലാതെ രോഗ മുക്തി ഉണ്ടാകും .

 കാന്‍സര്‍ ബാധിച്ചാല്‍ മരിക്കും എന്ന ചിന്തയുള്ളവര്‍ മരിക്കും . എന്തെന്നാല്‍ കാന്‍സറിനെ കുറിച്ച് നിങ്ങളുടെ മസ്ഥിഴ്ക്കം സീകരിച്ച അറിവ് ഈ രോഗത്തിന്  ചികിത്സയില്ല പകരം  മരിക്കുമെന്ന അറിവില്ലായ്മയാണ് . .

  കാന്‍സര്‍ രോഗിയില്‍ ഒരിക്കലും പനി ഉണ്ടാകുന്നില്ല ശരീരത്തിന് പ്രധിരോധ ശക്തി നശിച്ചാല്‍ പനി വരില്ല .ആദ്യം തന്നെ പനി  ഉണ്ടാകാനുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് വഴി ഉണ്ടാക്കുക എന്നതാണ് വൈദ്യന്‍റെ ആദ്യ കടമ .

എല്ലാ വസ്തുവിനെയും നമുക്ക് കത്തിച്ചു കളയാന്‍ സാധിക്കും ധീരന്‍റെ മനസിലെ ശക്തമായ ചിന്തകളെ കപട ശക്തികള്‍ക്കു കത്തിക്കാനാകില്ല .അത് ഇരുട്ടിലും രത്നം പോലെ ശോഭിക്കും . ഭയമില്ലാത്തവന്‍ ഒരിക്കലും വൈദ്യനെ തേടിയെത്തില്ല .

വിധി എന്നത് പതുങ്ങി വരുന്ന ഒന്നല്ല നാം തെരഞ്ഞെടുക്കുന്ന ചിന്തയാണ് വിധി .
ലോകത്തിലെ എല്ലാ മഹാന്മാരുടേയും പിന്നാമ്പുറങ്ങള്‍ മണ്ടത്തരം നിറഞ്ഞതായിരുന്നു എന്നുള്ള സത്യം  ലോകം മനസിലാക്കുക .

 ചില അനുഭവങ്ങള്‍ പറയട്ടെ

ഗോതമ്പ് ചെടിച്ചട്ടികളില്‍ പാകി മുളപ്പിച്ചു ആറു ഇഞ്ചു നീളത്തില്‍ പൊക്കം ആയാല്‍ അത് കത്രിക കൊണ്ട് മുറിച്ചെടുത്തു ഇടിച്ചു പിഴിഞ്ഞ നീര്  അമ്പതു ഗ്രാം വീതം കുടിച്ചു തുടങ്ങിയാല്‍ കാന്‍സര്‍ രോഗിയില്‍ പനി  വരും ഓരോ ദിനവും ഇതിന്‍റെ അളവ് കൂട്ടി നൂറു ഗ്രാം നീരില്‍ എത്തിക്കുക .

എന്താണ് ഗോതമ്പ്?

 കുട്ടനാട്ടിലും പാലക്കാടും എന്തേ ഗോതമ്പ് വിളയുന്നില്ല .ചൂടുള്ള മരുഭൂമികളില്‍ അത് തഴച്ചു വളരുന്നത്‌ എന്ത് കൊണ്ട്.  ചൂടിനെ എതിര്‍ക്കാനുള്ള തണുപ്പ് ഗോതമ്പില്‍ ഉണ്ട് .അത് തണുപ്പ് പ്രധാനം ചെയ്യുന്നു . ഈന്തപ്പഴം തണുപ്പാണ് .സ്ത്രിയുടെ ശരീരവും ചന്ദ്രനെ പോലെ തണുപ്പും .പുരുഷന്‍ അഗ്നിയുമാണ് . കോരിച്ചൊരിയുന്ന മഴയത്തും വെള്ളക്കെട്ടിലും നെല്‍ച്ചെടി ചീയാതെ നില്‍ക്കും നെല്‍ചെടിയില്‍ നിറഞ്ഞിരിക്കുന്ന അഗ്നിയുടെ  രസങ്ങളെ ജലത്തിന് ന്ഷിപ്പിക്കാനാവില്ല. അതെ സമയം ഗോതമ്പ് കൃഷിയില്‍ വെള്ളം നിന്നാല്‍ അത് നശിക്കുകയും ചെയ്യും .

 രോമാവൃതമായ നെല്‍വിത്ത് പുരുഷനെ പോലെ അഗ്നി നിറഞ്ഞതും . ഗോതമ്പിലും ഈന്തപ്പഴവിത്തിലും സ്ത്രി യോനിക്ക് തുല്യ ആകൃതിയുള്ളത് കൊണ്ടത്‌ തണുപ്പും നല്‍കുന്നു എന്നും അറിയുക . ചൂടുള്ള നാട്ടില്‍ തണുപ്പ് നല്കാനും .തണുപ്പിനു ചൂടുള്ള വിഭവമോരുക്കാനുള്ള പ്രകൃതിയുടെ മികവ് നമ്മളും മനസിലാക്കുക .ആയതു കൊണ്ട് രോഗിയിലെ ഊഷ്മാവ് നോക്കി ഗോതമ്പോ നെല്ലോ മുളപ്പിച്ച് കൊടുക്കുക .

ആദ്യമൊക്കെ രോഗിയില്‍ ശര്‍ദ്ദിയും ജലദോഷവും ഉണ്ടാകും അതിനെ ഗുണമായി കാണുക കാരണം രോഗിയില്‍  കാണുന്ന പനിയും ശര്‍ദ്ദിയും ജലദോഷവും മെല്ലാം   മലിനങ്ങള്‍ പുറത്തു പോകുന്ന അവസ്ഥയായി കാണുക  . പിന്നീട്  അമ്പതു  ഗ്രാം കറുകപ്പുല്ലുനീരും സമം തേങ്ങാപ്പാലും കൊടുത്ത് തുടങ്ങാം . തിനയരി റാഗി എന്നിവയും മുളപ്പിച്ചു നാലിഞ്ചു പോക്കമായാല്‍ അവയും ഇടിച്ചു പിഴിഞ്ഞ് നീര് കൊടുക്കാം .

ഒരിക്കലും രോഗിയെ കിടത്തി ചികില്‍സിക്കരുത് നാല് ചുവരുകളിലെ ജീവിതം ജയില്‍വാസം തന്നെയാണ് . ധാരാളം സൂര്യപ്രകാശം കൊണ്ട് പുറത്ത്നടക്കുന്നതാണ് ഉചിതം .സന്ധ്യ സമയങ്ങളില്‍ നിര്‍ബന്ധമായും അഗ്നിഹോത്രം ചെയ്തിരിക്കണം നെയ്യ്ക്കുമ്പളങ്ങ ( ഗുരുതി കുമ്പളം ) നീര് ഉച്ചയ്ക്ക് അഹാരമാക്കണം    തവിടുള്ള ജൈവ അരികൊണ്ട് കഞ്ഞി ഉണ്ടാക്കി നല്ല പോലെ വെള്ളം വറ്റിചെടുത്തു  അതില്‍ ഒരു ഗ്ലാസ് തുമ്പ
 നീര് ചേര്‍ത്ത്  വീണ്ടും  തിളപ്പിക്കുക  തുമ്പ നീര്  കുടിച്ചാല്‍ രോഗ പ്രധിരോധശേഷി കൂടുകയും രോഗിയില്‍ ഉണ്ടാകുന്ന മല ബന്ധം നില്ക്കുകയും ചെയ്യും  വീര്‍ത്തിരിക്കുന്ന ഉദരം ചുരുങ്ങുകയും ചെയ്യും .

കാന്‍സര്‍  നാലാം ഭാഗം

സ്നേഹം വിതയ്ക്കുന്നവന്‍ കാരുണ്യം കൊയ്യുന്നു

നന്മ ചിന്തിക്കൂ രോഗമകറ്റൂ
നന്മ ചിന്തിച്ചാല്‍ നന്മയെ വരൂ'''സത്യ സന്ധതയാണ് ഏറ്റവും വലിയ കുല ദൈവം''
ആദ്യകാല കമ്മൂണിസ്റ്റ് പ്രസ്ഥാനമായ K P A C എന്ന നാടക കൂട്ടായ്മ ജനങ്ങളില്‍ ബോധവല്‍ക്കരണമാണ് നടത്തിയത്.

ആദ്യ കാല മലയാള സിനിമകളാണല്ലോ  കാന്‍സര്‍ രോഗത്തെ ഭാപ്പാടോടെ ലോകത്തിനു പരിചയപ്പെടുത്തിയത്.

 കുഷ്ട്ടരോഗം  ചികിത്സിച്ചുഭേദമാക്കാന്‍ കഴിയുമെന്ന് കേരളത്തെ ബോധ്യപ്പെടുത്തിയത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അല്ല അത് നല്ല കമ്മുനിസ്റ്റ്‌  കാരനായ  ശ്രി തോപ്പില്‍ ഭാസി  അവര്‍കളാണ്.  ആ പുണ്യല്മാവ്‌  നാടകത്തെ ഒരിക്കലും  കച്ചവടമായി കണ്ടില്ല .

  കാന്‍സര്‍  പിടിപെട്ടാല്‍ മരിക്കില്ല എന്നും നിസ്സാര മരുന്നുകള്‍ കൊണ്ട് അത് സുഖപ്പെടും എന്ന സന്ദേശം മലയാള സിനിമയിലെ സംവിധായകര്‍ ചെയ്തിരുന്നെങ്കില്‍   അതൊക്കെ എത്ര  നന്മ ആയേനെ  അത് ലോക മനസാക്ഷിക്ക് പുത്തനൊരു മുതല്‍ക്കൂട്ട് ആകുമായിരുന്നു. തോപ്പില്‍ ഭാസികള്‍ ഇനിയും ഉണ്ടാകട്ടെ എന്നുള്ള  പ്രാര്‍ത്ഥന നമുക്ക് തുടരാം .

പ്രേമാഭിഷേകം /ശാലിനി എന്‍റെ കൂട്ടുകാരി / മദനോത്സവം / എന്നീ സിനിമകള്‍ കേരള ജനതയിലേക്ക്  കാന്‍സര്‍ കുത്തി വച്ചപ്പോള്‍ മാത്രമാണ് നാം തോപ്പില്‍ ഭാസിയുടെ  നന്മയുടെ വില നാം  മനസിലാക്കിയത് .

ആദ്യകാലങ്ങളില്‍ തന്നെ ഈ രോഗത്തിന്‍റെ അബദ്ധ ധാരണ നമ്മള്‍ മാറ്റണമായിരുന്നു. സിനിമകള്‍ കാന്‍സറിനെ പണമാക്കിയപ്പോള്‍ ആയിരം മനസ്സുകളിലത് വിഷമായി മാറി .

സിനിമയിലെ തെറ്റായ സന്ദേശത്തെ വെല്ലു വിളിക്കണമായിരുന്നു. പക്ഷേ ആരും വെല്ലുവിളിച്ചില്ല . നല്ല കമ്മൂണിസ്റ്റ് കാരനായിരുന്ന ''തോപ്പില്‍ഭാസി'' ഉണ്ടായത് കൊണ്ടാണ് കേരളത്തില്‍ കുഷ്ട്ട രോഗം കുറഞ്ഞത്‌ . KPAC  നാടകങ്ങള്‍  എല്ലാം തന്നെ  നല്ലൊരു സന്ദേശം കൂടിയായിരുന്നു .നാട്ടിലെ അമ്പലങ്ങള്‍ അതിനെ സീകരിച്ചു കലാകാരന്റെ ജീവിതശ്രേണിയും അമ്പലങ്ങള്‍ ആയിരുന്നു. എല്ലാ കലാകാരന്റെയും വളര്‍ച്ചയ്ക്ക് പിന്നില്‍ ഒരു അമ്പലം ഉണ്ടാകും എന്നത്  തീര്‍ച്ചയാണ് .

കാന്‍സര്‍ രോഗത്തെ കുറിച്ച് നല്ല സന്ദേശം കിട്ടിയിരുന്നെങ്കില്‍ അത്ഭുതങ്ങള്‍ തന്നെ നടന്നേനെ .
കാന്‍സര്‍ രോഗം വന്നാല്‍ നൂറ്റിയിരുപതു വര്ഷം മരണം നീണ്ടു നില്ക്കും എന്ന് പറയണമായിരുന്നു എങ്കില്‍ ഈ രോഗം പിടിപെടില്ല അഥവാ വന്നു പെട്ടാല്‍ തന്നെ പടുവൃദ്ധന്‍ ആയെ മരികയുള്ളൂ ആയതു കൊണ്ട് കാതലായ വിദ്യാഭ്യാസം ഇല്ലെങ്കിലും കാന്‍സര്‍ രോഗിക്ക്  സര്‍ക്കാര്‍ ജോലിയും പത്തു ലക്ഷം രൂപയും ലഭിക്കും എന്നുള്ള ധാരണ സിനിമകളില്‍ കൂടി  നിങ്ങളില്‍ എത്തിയിരുന്നെങ്കില്‍ കാന്‍സര്‍ രോഗം വന്നാല്‍ നിങ്ങള്‍ സന്തോഷിക്കും .

കാന്‍സര്‍ വന്നാല്‍ പടുവൃദ്ധന്‍ ആയെ മരിക്കയുള്ളൂ ആയതു കൊണ്ട് അന്നാളില്‍ ആരോഗ്യം ഉണ്ടാകില്ല അവരെ സംരക്ഷിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ഉണ്ടെന്നും അവര്‍ക്ക് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ കൊടുക്കുമെന്നു കൂടി പ്രഖ്യാപിക്കട്ടെ. എങ്കില്‍ കേരളത്തില്‍ മാദക റാണികള്‍ നടത്തുന്ന സ്വര്‍ഗ്ഗീയ കാന്‍സര്‍  വൃദ്ധസദനം നമുക്ക് കാണാന്‍ സാധിച്ചേനെ എല്ലാവര്ക്കും ഇല്ലാത്ത കാന്‍സര്‍ ഉണ്ടായേനെ.
.
ചെറുപ്പക്കാര്‍ കാന്‍സര്‍ രോഗികള്‍ ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലിയുമായി ഡോക്ട്ടറുടെ മുന്നില്‍ വരിയിട്ടു നിന്നേനെ.
ലോകം കാന്‍സറിനെ കുറിച്ച് നിങ്ങള്‍ക്ക് തന്ന സന്ദേശം ആണ് നിങ്ങളെ മഹാരോഗിയാക്കുന്നത്.

ഇരുട്ടിലെ തവളയുടെ കടിയേറ്റു മൂര്‍ഖന്‍റെ വിഷവുമായി മരിക്കുന്നു മാനസിക രോഗികളാണ് ഇന്നത്തെ കാന്‍സരോഗികള്‍ .

അമിതമായ കാമം കാന്‍സറിനെക്കാളും മാരകമാണ് ഇണയോടുള്ള തൃഷ്ണ   മൂലം  ശുക്ലം നശിച്ച് പെട്ടന്നുതന്നെ ആരോഗ്യം  നശിച്ചു വൃദ്ധനാകുന്നു. മുടി നരക്കുന്നു പേശികളുടെ ബലം കുറയുന്നു സമൂഹത്തില്‍ വിലകുറയുന്നു .അവസാനം ഉദ്ധാരണം നഷ്ട്ടപെട്ട് സുന്ദരികളുടെ കാമം കലര്‍ന്ന കരിനീലക്കണ്ണില്‍ നിന്നും ഓടിയൊളിക്കുന്നു. എന്നിട്ടും ജനം കാന്‍സറിനെയാണ് പേടിക്കുന്നത് .

നീല ചിത്രങ്ങള്‍ തലച്ചോറിന്റെ കഴിവിനെ നശിപ്പിക്കുന്നു .കാന്‍സര്‍ ഒന്നിനെയും നശിപ്പിക്കില്ല മൂര്‍ഖന്‍ ആണെന്ന് കരുതി തവളയുടെ കടിയേറ്റു മരിച്ച ലോകത്താണ് നിങ്ങള്‍ ജീവിക്കുന്നത്. ഇരുട്ടിലെ പാമ്പ് .കയറാണന്ന് ഉറപ്പിക്കാന്‍ ഒരു തരി വെട്ടം മതിയല്ലോ .കണ്ണ് തുറക്കാന്‍ കറുത്ത കണ്ണട മാറ്റിയാല്‍ മതി .

കാന്‍സറിനെ കാളും മികച്ചൊരു രോഗം പലരും ലോകത്തിന് സമ്മാനിക്കാന്‍ നോക്കി പക്ഷേ എബോളയും മറ്റും കാന്‍സര്‍ ഉള്ളപ്പോള്‍ ഇവിടെ വേണ്ടെന്നു ബോധ്യo വന്നത് കാരണം കാന്‍സര്‍ തന്നെ നിലനില്ക്കട്ടെ എന്നാണു പുതിയ കച്ചവട തീരുമാനം .
ANIL VAIDIK (8281404225 WHATSAPP) അനില്‍ വൈദിക്/ കൈവല്യധാമ / കൊല്ലംകോട്‌ /സീതാര്‍കുണ്ട്റോഡ്‌ / പാലക്കാട് വൈദീക പഠനകേന്ദ്രം / ഷേക്ത്രീയ ചികിത്സ പഠനം / അഗ്നിഹോത്ര പഠനം /
എനിക്ക് എഴുതാന്‍ സാധിച്ച  അറിയപ്പെടാത്ത  ആയുര്‍വേദo  എന്ന പുസ്തകത്തില്‍   നിരവധി  രോഗങ്ങളെ കുറിച്ച് എഴുതിയട്ടുണ്ട്‌

അഞ്ചാം ഭാഗം

അഞ്ജാതനായ രോഗം

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം