Posts

Showing posts from 2017

പ്രകൃതിപാചകം

കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കാൻ വാഴപ്പിണ്ടി ഇതില്‍ ഗ്ലൂക്കോസിന്റെ അളവ് തീരെക്കുറവാണ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് അത്യുത്തമം. പ്രമേഹം തടയാന്‍ ഏറെ സഹായകം.പച്ചില ജ്യൂസുകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് വാഴപ്പിണ്ടിയുടെ നീര്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ നല്ലതാണ്.രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധയ്ക്കും ഗുണകരം. കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി അത്യുത്തമമാണ്. ഇത് മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിച്ച് കാല്‍സ്യം പുറന്തള്ളുന്നു. ഇതുവഴി കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കാം.ഇതില്‍ ഫൈബര്‍ ധാരാളമുള്ളതുകൊണ്ടുതന്നെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും വാഴപ്പിണ്ടി ഏറെ നല്ലതാണ്.ബിപിയ്ക്കു ചേര്‍ന്ന നല്ലൊരു മരുന്നാണ് വാഴപ്പിണ്ടി. ഇതുവഴി ഹൃദയാരോഗ്യത്തിനും ഗുണകരം.ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ വാഴപ്പിണ്ടിയ്ക്കു കഴിയും. ഇതുവഴി സുഗമമായ രക്തപ്രവാഹത്തിന് സഹായിക്കും.ഇതിലെ പൊട്ടാസ്യം അണുബാധയടക്കമുള്ള പല പ്രശ്‌നങ്ങളുമകറ്റാന്‍ ഏറെ സഹായകമാണ്. _________ പിണ്ട
കാന്‍സര്‍ രോഗമല്ല '' ഇരുട്ടിലെ തവളയുടെ കടിയേറ്റു മൂര്‍ഖന്‍റെ വിഷവുമായി മരിക്കുന്നു മാനസിക രോഗികളാണ് ഇന്നത്തെ കാന്‍സരോഗികള്‍ .   അറിയപ്പെടാത്ത ആയുര്‍വേദമെന്ന   പുസ്തകത്തില്‍ നിന്നുള്ള വിവരണങ്ങള്‍ ANIL VAIDIK (8281404225 WHATSAPP) അനില്‍ വൈദിക്/ കൈവല്യധാമ / കൊല്ലംകോട്‌ / നെന്മേനി / സീതാര്‍കുണ്ട്റോഡ്‌ / പാലക്കാട് 9995033225 വൈദീക പഠനകേന്ദ്രം / ഷേക്ത്രീയ ചികിത്സ പഠനം / അഗ്നിഹോത്ര പഠനം / എനിക്ക് എഴുതാന്‍ സാധിച്ച  അറിയപ്പെടാത്ത  ആയുര്‍വേദo  എന്ന പുസ്തകത്തില്‍   നിരവധി  രോഗങ്ങളെ കുറിച്ച് എഴുതിയട്ടുണ്ട്‌ ഉറക്കം നഷ്ട്ടപെട്ടാല്‍ പൊതുവേ ഷീണമുണ്ടാകും .ഏറെ നാള്‍ ഉറക്കം കിട്ടാത്തവര്‍ക്ക്‌ മാത്രമേ രോഗനില വഷളാവുകയുള്ളൂ. നിങ്ങള്‍ക്ക് ഒരു രോഗിയാകണം എന്നുണ്ടെങ്കില്‍ ഉറങ്ങാതിരുന്നാല്‍ മാത്രം മതി .ഉറക്കക്കുറവു വൈകാതെ നിങ്ങളെ  ഏറെ ഷീണിപ്പിച്ചു മരണത്തിലെത്തിക്കും കാന്‍സര്‍ രോഗം മൂര്ച്ചിക്കുന്നതും ഉറക്കം നഷ്ട്ടപെട്ടാണത്രേ .മരണഭയം മനുഷ്യ മനസുകളുടെ  ഉറക്കമില്ലാതാക്കുന്നു. നല്ല ആരോഗ്യവാന്‍ പത്തുനാള്‍ കിടക്കയില്‍ കിടന്നാല്‍ അയാളില്‍ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കും സൂര്യപ്രകാശം ഏല്ക്കാതെ അയാളുടെ
ഡോ.ബി.എം ഹെഡ്ഗെ കസ്തൂർബ മെഡിക്കൽ കോളജിൽ അഡ്മിറ്റാണ്. പക്ഷാഘാതം - സ്ട്രോക്ക് ആണ് അസുഖം. ഒരു മോഡേൺ മെഡിസിൻ വിരുദ്ധനു രോഗമുണ്ടാകുമ്പൊ കൈകൊട്ടിച്ചിരിക്കാൻ അല്ല ഉദ്ദേശിക്കുന്നത്... എന്താ പ്രശ്നം? ആരാ ഹെഡ്ഗെ? എന്നാണോ ചോദ്യം. അതൊരു ചെറിയ നീണ്ടകഥയാണ്. " ചിന്തകൾ കോശതലത്തിൽ മാറ്റങ്ങൾ വരുത്തും. കോശങ്ങൾ സ്വയം അറ്റകുറ്റപ്പണി നടത്തുമെന്ന അറിവ് ശാസ്ത്രലോകം രഹസ്യമാക്കി വച്ചിരിക്കുകയാണ് " - ഇതിൽ തുടങ്ങി പിൽക്കാലത്ത് ശ്രീനിവാസൻ ക്വോട്ട് ചെയ്ത " എല്ലാ മരുന്നുകളും പെട്ടിയിലാക്കി കടലില്‍ എറിഞ്ഞാല്‍ നമ്മള്‍ രക്ഷപ്പെടും” എന്ന വാചകത്തിലൂടെ സഞ്ചരിച്ച് “രാസമരുന്നുകള്‍ കഴിച്ചാല്‍ ശരീരത്തിന്റെ സ്വയം പ്രതിരോധിക്കാന്‍ ഉള്ള കഴിവ് ഇല്ലാതാവും.” എന്നതിലൂടെ “അഹങ്കാരം ആണ് എല്ലാ ആരോഗ്യപ്രശ്നങ്ങളും സൃഷ്ട്ടിക്കുന്നത്,സഹാനുഭൂതി ഇല്ലാതാവുമ്പോള്‍ രോഗങ്ങള്‍ പുറകെ വരും " വരെ എത്തിനിൽക്കുന്ന ഒട്ടനേകം മൊഴിമുത്തുകൾ മാതൃഭൂമിയിലെ ഷബിൽ കൃഷ്ണ ന്റെ ലേഖനത്തിനു സംഭാവന ചെയ്ത മഹാനാണദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റായപ്പൊ -" സാറിന്റെ തലച്ചോറിലെ കോശം ഇപ്പൊ അറ്റകുറ്റപ്പണി നടത്തുന്നില്ലേ? " എന്നോ മരുന്ന് ചോദിക്കുമ
പാലയുടെ അടുത്ത് രാത്രി പോയാൽ ... പണ്ട് കാലങ്ങളില്‍ നമ്മുടെ വീടുകളില്‍ കുട്ടികളോട് മുത്തശ്ശിമാർ  പറയുമായിരുന്നു .മക്കളെ പാലയുടെ അടുത്തു പോകരുത് ..രാത്രിയില്‍ പോയാല്‍ യക്ഷി പിടിക്കും എന്ന് .. അതിന്റെ പിന്നില്‍ വളരെ ശാസ്ത്രിയമായ ഒരു ബുദ്ധി ഉണ്ടായിരുന്നു നമ്മുടെ ഹൈന്ദവ ഗുരുക്കന്മാരുടെ അറിവ് വളരെ ബുദ്ധി പൂര്‍വ്വം കുട്ടികളിലേക്ക് എത്തിക്കാന്‍ ഉള്ള ഒരു മാര്‍ഗം ആയിരുന്നു അങ്ങനെ പറഞ്ഞത്. ഏഴിലമ്പാലയാണ്‌ രാത്രി കാലങ്ങളില്‍ കൂടിയ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വിസര്‍ജ്ജിക്കുന്ന മരങ്ങളില്‍പ്പെട്ടതെന്നും അതിന്നടിയില്‍ ഉറങ്ങാന്‍ കിടന്നാല്‍ ശ്വാസം മുട്ടി മരിക്കുമെന്നും അറിയാമായിരുന്ന നമ്മുടെ പുരാതന ഗുരുക്കന്മാര്‍; കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത വാതകത്തെ കുറിച്ച് ജനത്തെ ബോധ്യപ്പെടുത്താന്‍ പ്രയോഗിച്ച ഒന്നാണ് യക്ഷി കഥ. രാത്രി പാലമരത്തിനടിയിൽ കൂടി നടന്നാലോ നിന്നാലോ കാർബണ്‍ ഡയോക്സൈഡ് കൂടിയ അളവിൽ ശ്വസിച്ചാൽ തലച്ചോറിൽ ഒരു മരവിപ്പ് തോന്നാം. അതിനടിയിൽ കിടന്നുറങ്ങിയാൽ ചിലപ്പോൾ അബോധാവസ്ഥയും ഉണ്ടാകാം.... അതേ യുക്തിയില്‍ ആലിലകളില്‍ നിന്നും വരുന്നെന്ന് പറയപ്പെടുന്ന ഓക്സിജന്‍ ആറ്റങ്ങള്‍ രാത്രി കാല യാമങ്ങളില്‍
"കല്പാന്ത കാലത്തോളം   കാതരേ നീയെൻ മുന്നിൽ.."    ********************** എല്ലാ വരികളും ' ക' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഗന്ധർവ്വ ഗായകൻ പാടിയ ആ  സിനിമാഗാനം കേട്ട അന്നു മുതൽ തുടങ്ങിയതാണ് ഈ സംശയം. എന്താണ് ഈ  "കല്പാന്തകാലം.." കാലത്തെ കുറിച്ചല്ലേ പറയുന്നത് ? പഴയ "കുത്തൂരിന്റെ വിസ്തൃത മന:പാഠം" മുതൽ കലണ്ടർ, പഞ്ചാംഗം, ഇയർ ബുക്ക്, പി എസ്സി ഗൈഡ് വരെ എല്ലാം മറിച്ച് നോക്കി.അവസാനം ഗൂഗിളിലൂടെ വിഷ്ണുപുരാണം വരെ പോയപ്പോൾ കിട്ടിയതാണിത്.. നമുക്ക് കാലത്തിന്റെ (സമയത്തിന്റെ) ഏറ്റവും താഴെ തട്ടിൽ നിന്നും തുടങ്ങാം. 24 നിമിഷം........ 1 വിനാഴിക 60 വിനാഴിക..... 1 നാഴിക 21/2 നാഴിക...... 1 മണിക്കൂർ 3 മണിക്കൂർ...... 1 യാമം 24 മണിക്കൂർ.... 1 ദിവസം 7 ദിവസം ..........  1 ആഴ്ച 15 ദിവസം......... 1 പക്ഷം 30 ദിവസം ....... 1 മാസം 2 മാസം ..........  1 ഋതു 3 ഋതു ............. 1അയനം 2 അയനം ........ 1 വർഷം ഇനി ഇങ്ങനെയുളള എത്ര വർഷങ്ങൾ ചേർന്നാലാണ് ഒരു യുഗമുണ്ടാവുക എന്ന് നോക്കാം... കൃതയുഗം  -  17,28,000 വർഷം ത്രേതായുഗം- 12,96,000 ദ്വാപരയോഗം-  8,64,000 കലിയുഗം -.      4,32,00
*മരണ വീട്ടിൽ പോയാൽ* *കുളിച്ചിട്ടു കയറണ മെന്ന് പറയുന്നതിന്* * *ശാസ്ത്രീയത*   മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ ( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ് ( ഓറ സ്കാനർ, ലേയ്ച്ചർ ആന്റിന എന്നിവ ഉപയോഗിച്ച് കണ്ടെത്താം) അതുകൊണ്ടാണ് കുളിക്കണമെന്ന് പറയുന്നത്. കുളിമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിനേയും കളയും . നേരെ മറിച്ച് സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും  കുളിക്കരുത് ( ക്ഷേത്രത്തിൽ നിന്നും പോന്നാൽ വീണ്ടും കുളിക്കരുത്)  അതുപോലെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽഅവിടത്തെ നെഗറ്റീവും ഇല്ലാതാകും. വാസ്തു ശാസ്ത്രത്തിൽ പറയുന്നു, കൊടിയ ആഭിചാരമുള്ള പറമ്പാണെങ്കിലും അവിടെ 7 പ്രാവശ്യം നവധാന്യങ്ങൾ മുളപ്പിച്ചാൽ ആ ദോഷം പോകുമെന്ന്. എന്തായാലും 30% എനർജിയുള്ള പറമ്പിൽ നവധാന്യങ്ങൾ മുളപ്പിച്ചതിനുശേഷം 70% എനർജി വന്നതായി അറിയാവുന്നതാണ്.നമ്മുടെആചാരങ്ങൾ വളരെ ശ്രേഷ്ഠമാണ് - ശാസ്ത്രീയമാണ് . ഇത് മനസ്സിലാക്കാത്ത കാലത്തോളമാണ്  അന്ധവിശ്വാസവും അനാചാരവുമായി മാറുന്നത്.  വാസ്തവത്തിൽ നമ്മുടെ ഋഷിമാ
കൊതുകിനെ അകറ്റാന്‍ പപ്പായ ഇല മെഴുകുതിരി .................................................................... പകര്‍ച്ചപ്പനി പരത്തുന്ന കൊതുകുകളുടെ പടയോട്ടത്തില്‍ മനസ്സും ശരീരവും തളര്‍ന്ന മലയാളിക്കു പ്രത്യാശയുടെ "തിരിനാളം". രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയാറാക്കിയ മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചവുമാകും കൊതുകും പോകും. മുംബൈ മോഡേണ്‍ സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്‍, നേഹ കുല്‍ക്കര്‍ണി എന്നിവരാണു കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്‍ദ 'പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യാന്തര ശാസ്‌ത്രലോകത്തിന്‍റെ കയ്യടി വാങ്ങിയത്‌. ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിന്റെ ശത്രു. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്‌. കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലകളില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറു വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ നീണ്ട കാലയളവിലേക്കു കൊതുകിനെ അകറ്റാമെന്നും ഇവര്‍ പറയുന്നു. ഈ മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന മുറികളിലെ

കുളി...

(www.kvartha.com 31.03.2014) മലയാളിയുടെ നിത്യ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു സംഗതിയാണ് രണ്ട് നേരമുള്ള കുളി. രാവിലെ ഉണര്‍ന്ന് കഴിഞ്ഞും രാത്രി കിടക്കുന്നതിനു മുമ്പും ഈ കുളി നമുക്കൊരു പതിവാണ്. ശരീരത്തിന് വളരെയധികം ഉന്മേഷവും സൗഖ്യവും ഈ കുളി പ്രദാനം ചെയ്യുന്നു. കുളിയില്‍ തന്നെ എണ്ണ തേച്ചുള്ള കുളിക്ക് പ്രത്യേക സ്ഥാനമുണ്ട്. അത് ശരീത്തത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പണ്ട് കാലത്തുള്ള ആളുകള്‍ വിശ്വസിച്ചിരുന്നത് എണ്ണ തേക്കുമ്പോള്‍ അത് തലയിലൂടെയും, ചെവികളിലൂടെയും കാല്‍ പാദങ്ങളിലൂടെയും ശരീരത്തിനുള്ളില്‍ കടന്ന് ശരീര താപം കുറയ്ക്കാനും കാലാവസ്ഥയ്ക്കനുസൃതമായി ശരീരത്തെ പാകപ്പെടുത്തിയെടുക്കാനും കഴിയും എന്നാണ്. എണ്ണ ശരീരത്തില്‍ തേച്ച് പിടിപ്പിക്കുമ്പോള്‍ അത് ശരീരത്തില്‍ പറ്റിപ്പിടിച്ചിട്ടുള്ള പൊടികളും മറ്റ് അഴുക്കുകളുമായി ലയിക്കുന്നു. പിന്നീട് കുറച്ച് സമയത്തിന് ശേഷം ഇത് ഇളം ചൂടുള്ള വെള്ളമുപയോഗിച്ച് കഴുകിക്കളയുമ്പോള്‍ അഴുക്കും പൊടിയും അതോടൊപ്പം പുറത്ത് പോകുന്നു. ഇത് ശരീരത്തിന്റെ താപ നില കുറച്ച് സന്തുലിതവും ഉന്മേഷഭരിതവുമായ അവസ്ഥ വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ക
*കൊതുക് വീട്ടില്‍ എന്നല്ല* *പറമ്പിന്റെ പരിസരത്ത്* *പോലും വരാതിരിക്കാൻ*‍  മഴക്കാലമെത്തി..പുറകെ കൊതുകുകളും… പക്ഷേ വിഷമിക്കണ്ട കൊതുകോ പേടിക്കേണ്ട ആയുവേദത്തില്‍ ഇതിനുള്ള പ്രധിവിധി:- കൊതുകോ… നോ ടെൻഷൻ  മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരെന്ന് ചോദിച്ചാൽ ഇപ്പോൾ എല്ലാവർക്കും ഒരുത്തരമേ ഉള്ളൂ… കൊതുക്. മലമ്പനി , ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, മന്ത് തുടങ്ങിയ രോഗങ്ങൾ മനുഷ്യരിലെത്തിക്കാൻ ഇവ വിചാരിച്ചാൽ സാധിക്കും. എന്നാൽ കൊതുകിനെ പമ്പ  കടത്താൻ ആയുർവേദത്തിൽ ഫലപ്രദമായ മരുന്നുകളുണ്ട്. കൊതുക് കടിക്കാതിരിക്കാൻ കർപ്പൂരാദി തൈലം തേച്ചാൽ മതി. ഇനി കർപ്പൂരാദി തൈലം എവിടെ കിട്ടുമെന്ന് ആലോചിച്ച് ടെൻഷനടിക്കണ്ട. നമുക്ക് സ്വയം ഉണ്ടാക്കാവുന്നതേ ഉള്ളൂ. പൊടിച്ച കർപ്പൂരത്തിൽ തുളസിനീർ ചേർക്കുക. കർപ്പൂരാദി തൈലം റെഡി. ഇത് പുരട്ടിയാൽ പിന്നെ കൊതുക് കടിക്കില്ല. അപരാജിത ധൂമ ചൂർണ്ണം: അപരാജിത ധൂമ ചൂർണ്ണം എല്ലാ ആയുർവേദ കടകളിലും കിട്ടും. ഇത് പുകച്ചാൽ കൊതുക് വരില്ല. പനി വന്ന ആളുകൾക്ക് ഇതിന്റെ പുക ശ്വസിക്കുന്നത് നല്ലതാണ്. പറമ്പിലെ  കൊതുകിനെയും കൊല്ലാം ; കൊതുകിനെ കൊല്ലാൻ ഫോഗിംങ്ങ് നടത്താറില്ലെ. അതുപോലൊരു സൂത്രം ആയ

പാചകം...

പ്ലം കേക്ക്  ===========  ചേരുവകള്‍ മുന്തിരി വൈന്‍ - 150 മില്ലി കറുത്ത മുന്തിരി(ഉണങ്ങിയത്)- 1/2 കിലോ ഇഞ്ചി ഉണക്കിയത് - 50 ഗ്രാം ഓറഞ്ച് തൊലി ഉണക്കിയത് - 75 ഗ്രാം. പഞ്ചസാര - 50 ഗ്രാം ചെറുനാരങ്ങയുടെ തൊലി ജാതിക്കാപ്പൊടി - 10 ഗ്രം ഉപ്പ് - 5 ഗ്രാം ചെറുനാരങ്ങ നീര് തേന്‍ - 25 മില്ലി റം - 100 മില്ലി കേക്ക് മിക്സ് ചെയ്യാന്‍ ബട്ടര്‍ - 250 ഗ്രാം പഞ്ചസാര - 250 ഗ്രാം മൈദ - 250 ഗ്രാം(1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്തത്) മുട്ട - ആറ് എണ്ണം. പഞ്ചസാര കരിച്ചത് - 20 ഗ്രാം   തയ്യാറാക്കുന്ന വിധം   2 കിലോ പ്ലം കേക്ക് തയ്യാറാക്കാനുള്ള ചേരുവകളാണ് മേല്‍ പറഞ്ഞിരിക്കുന്നത്. ഫ്രൂട്ട് മിക്സിംഗ് ആണ് കേക്ക് ഉണ്ടാക്കുന്നതിനുള്ള ആദ്യ സ്റ്റേജ്. ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേക്ക് മുന്തിരി വൈന്‍ , 50 ഗ്രാം പഞ്ചസാര, 5 ഗ്രാം ഉപ്പ്, ഒരു ചെറുനാരങ്ങയുടെ തൊലി ഉണക്കി വളരെ ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി ഉണക്കിയത് ( ഇഞ്ചിയും ഓറഞ്ച് തൊലിയും പഞ്ചസാരപ്പാനിയില്‍ വേവിച്ച് ഉണക്കി പൊടിച്ചത് ഉപയോഗിക്കുക)ഓറഞ്ച് തൊലി ഉണക്കി ചെറുതായി അരിഞ്ഞത്, ഉണങ്ങിയ കറുത്ത മുന്തിരി, ഒരു ചെറുനാരങ്ങയുടെ നീര്, തേന്‍ എന്നിവ നന്നായി ചൂടാക്കുക. വൈ